ദ ഹിന്ദു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദ ഹിന്ദു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂൺ 3, വെള്ളിയാഴ്‌ച

ഇംഗ്ലീഷ് മീഡിയം വിട്ട് മലയാളത്തിലേക്ക്

English-medium students switch over to Malayalam
The Hindu
03-06-2011, Staff Reporter
Welcome change:The 10 students from three English-medium unaided schools being accorded a welcome at Government Upper Primary School,

KANHANGAD: In what could be described as setting a precedent, 10 students of three English-medium unaided schools joined Malayalam-medium classes at Government Upper Primary School, Kanhirapoyil, near here, on Thursday. The students were given a grand reception on the school premises.

Ten students in standards I, III, IV, V and VI opted to join the school, thanks to the academic excellence registered by the government institution in recent years, School Headmaster Kodakkad Narayanan told The Hindu.

District panchayat president P. P. Shyamala Devi, District Institute of Education and Training Principal P.M. Balakrishnan and senior district Education officials visited the school to attend the function, Mr. Narayanan said.

The Kanhirapoyil school has achieved a good track record in various academic and creative activities in recent years.

Three of the seven students from 70 schools in the Hosdurg sub-education district who were awarded Lower Secondary Scholarship (LSS) were from the school, the Headmaster said here on Thursday.
------------------------------------------------------------------------------------------------
മലയാളം തേടിയെത്തിയ 'ഇംഗ്ലീഷു'കാര്‍ക്ക് സ്വീകരണമൊരുക്കി
മാതൃഭൂമി
Posted on: 03 Jun 2011
കാഞ്ഞിരപ്പൊയില്‍: ഇംഗ്ലീഷ് മീഡിയത്തിനോട് വിടപറഞ്ഞ് മലയാളത്തെ സ്‌നേഹിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണമൊരുക്കിയാണ് കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി. സ്‌കൂളിിെല പ്രവേശനോത്സവം ആഘോഷമാക്കി മാറ്റിയത്. പത്തുകുട്ടികളാണ് ഇത്തവണ മലയാളത്തിലേക്ക് ചേക്കേറി കാഞ്ഞിരപൊയില്‍ സ്‌കൂളിലെത്തിയത്.

ശ്രുതി(നാലാം തരം), ശ്രീരാജ്, അശ്വിന്‍ പി.വി, ശ്രീഹരി പി.വി.(ആറാംതരം), നന്ദന ജനാര്‍ദ്ദനന്‍(മൂന്നാംതരം), അഭിനവ് രവീന്ദ്രന്‍, റീതു, ദേവിക, കാര്‍ത്തിക്, അഭിന(ഒന്നാംതരം) എന്നിവരാണവര്‍. നവാഗതരെ മാലയിട്ട് സ്വീകരിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് പ്രശസ്ത തായമ്പക വിദഗ്ദ്ധന്‍ മടിക്കൈ ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളവും മുത്തുക്കുടകളും കൊഴുപ്പേകി.

മഴച്ചിത്രങ്ങള്‍ നനയാതെ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. എല്‍.എസ്.എസ്. വിജയികളായ ഗോകുല്‍ സുരേഷ്, അര്‍ഫാന, ഹാഷിറ, യു.എസ്.എസ്. വിജയി ഷൈജ, എസ്.എസ്.എല്‍.സി.യില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കൃഷ്ണപ്രിയ, അശ്വതി എന്നിവരെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മടത്തിനാട്ട് രാജന്‍, സത്യ കെ., എം.കമലം, കെ.വിജയന്‍, സരിത മൂടിക്കാനം, അശോകന്‍ മടയമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് എം.രാജന്‍ സ്വാഗതവും എ.സി.നന്ദകുമാരന്‍ നന്ദിയും പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി.

2010 ജൂലൈ 3, ശനിയാഴ്‌ച

അടുത്തവര്‍ഷം മുതല്‍ കര്‍ണ്ണാടകത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് കന്നട പഠനം നിര്‍ബന്ധമാക്കുന്നു

THE HINDU
02-07-2010

Professional courses to have Kannada as subject from next year
Special Correspondent

BANGALORE: Those who are pursuing medical and engineering courses in Karnataka will have to study an additional subject of Kannada language from next year to help familiarise themselves with Kannada language, according to Chief Minister B.S. Yeddyurappa. They will also have to write an exam in this subject.

The Chief Minister announced this while replying to nominated member Doddarange Gowda during Question Hour in the Legislative Council. Mr. Gowda had earlier suggested that the Government introduce a paper in Kannada for 100 marks for the students of medical and technical courses in the State.

Mr. Yeddyurappa also agreed to the suggestion by Congress member M.V. Rajasekharan to send a team of officials to Tamil Nadu to study the projects taken up by that State for the development of Tamil after it got the classical language status.

The Chief Minister assured the House of taking steps to translate important literary works in Kannada to other languages.

The Chief Minister announced that he would provide an additional allocation of Rs. 50 crore to the Tourism Department in the present financial year.

Mr. Yeddyurappa made this assurance in the Legislative Council when Congress member S. R. Patil sought additional funds to develop historical places in north Karnataka especially in Bijapur and Bagalkot as an important tourist hub.

Mr. Yeddyurappa made it clear that the additional funds would not just be confined to north Karnataka, but would be utilised for various projects throughout the State.